De eerste 200 regels.
ബുദ്ധൻ ലജ്ജയാൽ നിലംപതിക്കുന്നു'
ഏയ് കുട്ടി, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വരരുതെന്ന്?
ഞങ്ങളുടെ ഗുഹയിൽ ഇരുട്ടാണ്. അവിടിരുന്ന് പഠിക്കാൻ കഴിയുന്നില്ല.
നീയെന്‍റെ മോളെ എഴുന്നേൽപ്പിക്കും.! നിന്‍റെ ഗുഹയിലേയ്ക്കു തന്നെ പൊയ്ക്കോ!
നിങ്ങളെന്തിനാ ഒച്ചയിടുന്നത്?
നിങ്ങളുടെ മകൻ എന്‍റെ മോളുടെ ഉറക്കം കെടുത്തി.!
വാ, നമുക്ക് നമ്മുടെ ഗുഹയിലേയ്ക്ക് പോകാം.!
നിന്‍റെ മോളെ കെട്ടിയിട്. വെറുതേ കിടന്നലറാതെ!
നീ നിന്‍റെ മോനെ കെട്ടിയിട്.! എന്‍റെ മോളൊരു പിടക്കോഴിയല്ല കെട്ടിയിടാൻ!
ഞാൻ നിന്നെ കെട്ടിയിടാൻ പോകുവാ!
അങ്ങനെ എനിക്കു നിന്‍റെ ഒച്ച കേൾക്കാതിരിക്കാമല്ലോ!
ഇന്നാ... വെളിച്ചം! പോയി വായിക്ക്!
ഞാൻ വെള്ളമെടുക്കാൻ പോവുകയാ.
അബ്ബാസിന്‍റെ അടുത്ത് പോയി അവനുമായി കളിക്കരുത്, കേട്ടോ.
ഇവിടെത്തന്നെ നിന്ന് കുഞ്ഞിനേ നോക്കണം.
ഒച്ച കുറച്ച് വായിക്ക്. കുഞ്ഞ് ഉറങ്ങുകയാണ്.
ഒച്ചയുണ്ടാക്കാതിരിക്ക്! കുഞ്ഞ് ഉറങ്ങുകയാണ്!
നിനക്ക് മനസ്സിലാവില്ലേ?
ഒരിക്കലും ഇല്ല.!
അമ്മ എന്‍റെ കാല് കെട്ടിയിട്ടിരിക്കുകയാ അതുകൊണ്ട് എനിക്ക് പോകാൻ പറ്റില്ല.
അബ്ബാസ്, പതുക്കെ! കുഞ്ഞ് ഉറങ്ങുകയാണ്!
ഞാൻ നിന്നോടാണ് സംസാരിക്കുന്നത്!
നിന്‍റെ ഒച്ച കുറയ്ക്ക്!
നിനക്ക് വായിക്കാൻ കഴിയാത്തതിന്‍റെ അസൂയയാണ്.
ഞാനെന്തിനസൂയപ്പെടണം?
നീയൊരു ചെറിയ അമ്മായി. സ്കൂളിൽ പോകാൻ കഴിയില്ല.
എങ്ങനെ വായിക്കണമെന്ന് എനിക്കറിയാം. ഇല്ല നിനക്കറിയില്ല.
വാ വന്ന് വായിക്ക്!
-എനിക്കറിയാം എങ്ങിനെയെന്ന് ....പക്ഷെ ഞാൻ ചെയ്യില്ല. - നിനക്ക് കഴിയുമെങ്കിൽ .....വാ വന്നീ ബുക്ക് വായിക്ക്.
ഇപ്പോ ഞാൻ വായിക്കാൻ വന്നാൽ കുഞ്ഞുണരും.
വന്ന് വായിക്ക്.
എനിക്ക് വായിക്കാൻ കഴിയില്ല! നിനക്ക് പറ്റുമോ?
-നിനക്കറിയാമോ എങ്ങനെയാണ് വായിക്കുന്നതെന്ന്; -എനിക്കറിയാം....
മരം, തൊട്ടി, വീട്...
നീയിത് തലതിരിച്ചാ പിടിച്ചിരിക്കുന്നത്.
തളിക...
മാതളനാരങ്ങ...
കപ്പ്...
ചായപ്പാത്രം...
കായ...
ഒരാൾ...
രണ്ടാൾ...
ഇത് വായനയല്ല.
വാക്കുകൾ വായിക്കണം. ചിത്രങ്ങളല്ല.
-മാതളനാരങ്ങ, പെൻസിൽ -ഇനി ഞാൻ വാക്കുകൾ വായിക്കാൻ പോവുകയാ.
ഒരു മനുഷ്യൻ ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങുകയായിരുന്നു.
ഒരു കായ അയാളുടെ തലയിൽ വീണു.
ആ മനുഷ്യൻ എഴുന്നേറ്റിട്ട് പറഞ്ഞു:
''അതൊരു തണ്ണിമത്തനാവാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ അതെന്നെ കൊന്നുകളഞ്ഞേനെ.''
ഒരു മനുഷ്യൻ ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങുകയായിരുന്നു
ഒരു കായ അയാളുടെ തലയിൽ വീണു.
ആ മനുഷ്യൻ പേടിച്ച് എഴുന്നേറ്റിട്ട് പറഞ്ഞു:
''അതൊരു തണ്ണിമത്തനാവാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ അതെന്നെ കൊന്നുകളഞ്ഞേനെ.''
ഇനിയും വായിക്ക് അബ്ബാസേ.
ഒരു മനുഷ്യൻ ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങുകയായിരുന്നു
ഒരു കായ അയാളുടെ തലയിൽ വീണു.
ആ മനുഷ്യൻ പേടിച്ച് എഴുന്നേറ്റിട്ട് പറഞ്ഞു:
'''അതൊരു തണ്ണിമത്തനാവാതിരുന്നത് ഭാഗ്യമായി.''
''അല്ലെങ്കിൽ അതെന്നെ കൊന്നുകളഞ്ഞേനെ.''
അബ്ബാസേ എന്നെ നിന്‍റെ കൂടെ സ്കൂളിൽ കൊണ്ടുപോകുമോ?
അതിനു നിനക്കൊരു നോട്ട് ബുക്കോ ഒരു പെൻസിലോ ഇല്ലല്ലൊ
ഞാൻ അമ്മയുടെ കയ്യിൽ നിന്ന് കാശുവാങ്ങിച്ചിട്ട് അതൊക്കെ വാങ്ങിക്കോളാം.
ഞാനൊരു നോട്ട് ബുക്ക് വാങ്ങിക്കാൻ പോവുകയാണ്.
കരയല്ലേ!
ഞാൻ സ്കൂളിലേയ്ക്ക് പോവുകയാണ്.
അല്ലെങ്കിൽ വൈകും.
അമ്മ എവിടെയാ ഉള്ളത്?
അമ്മ എവിടെയാ ഉള്ളത്?
ഇവിടെ വാ അമ്മേ!
വന്നെന്നെ പിടിയ്ക്ക്! ഞാൻ വീണു!
അമ്മേ!
-എന്‍റെ അമ്മയെ കണ്ടോ? -ഞാൻ നിന്‍റെ അമ്മയെ അറിയില്ലല്ലൊ.
-നിങ്ങളെന്‍റെ അമ്മയെ കണ്ടുവോ? -ഇല്ല ഞാൻ കണ്ടില്ല
നിന്നെ കെട്ടിയിട്ടിരിക്കുകയാണെന്ന് ഞാൻ വിചാരിച്ചു. വീട്ടിൽ പോകൂ.
-നിങ്ങൾക്കെന്തു നോട്ടുബുക്കുകളാ ഉള്ളത്? -നിനക്കേതു നോട്ടുബുക്കാ വേണ്ടത്?
രണ്ടെണ്ണം വരയിട്ടതും രണ്ടെണ്ണം വരയിടാത്തതും.
ഒരെണ്ണം വരയിടാത്തത്
വേറെയെന്തെങ്കിലും?
രണ്ട് കറുപ്പും രണ്ട് ചുവപ്പ് പെൻസിലുകളും.
ഇറേസറും ഷാർപ്പനറും വേണ്ടേ?
ഓരോന്ന് തന്നോളു.
എനിക്കാ ചുവപ്പു തരൂ
ഇതാ.
കുഞ്ഞുമോളെ നിനക്കെന്താണ് വേണ്ടത്?
-ഒരു നോട്ട് ബുക്കിനെത്രയാ? -പത്തുരൂപ
-നിനക്ക് സ്കൂളിൽ പോകാൻ താല്പര്യമുണ്ടോ? -ഉണ്ട്
ഒരോ പെൻസിൽ ഷാർപ്പനറും ഇറേസറും പെൻസിലും കൂടി വേണം സ്കൂളിൽ പോകാൻ
-നിന്‍റെ കയ്യിൽ പണമുണ്ടോ? -ഇല്ല.പക്ഷെ അമ്മ എനിക്ക് പണം തരും .
നോട്ട് ബുക്കിനു പത്തുരൂപ
ഷാർപ്പനറും ഇറേസറും കൂടി ഇരുപത് രൂപ.
പോയി അമ്മയോട് പണം വാങ്ങി വരൂ
-നിങ്ങൾ കടയടച്ചു പോകുമോ? -ഇല്ല, കുറച്ചുനേരം കൂടി ഞാൻ കാത്തിരിയ്ക്കാം.
അമ്മേ എവിടെയാ?എനിക്കു നോട്ട് ബുക്ക് വാങ്ങിക്കാൻ പണം വേണം.
അമ്മേ!
അമ്മേ, ഞാൻ താഴേയ്ക്ക് വീഴുകയാ !എന്നെ പിടിക്ക് അമ്മേ!
ഞാൻ വീഴുകയാ!
അമ്മേ, ഞാൻ വീഴുകയാ!
ഞാൻ വീഴുന്നേ, എന്നെ പിടിയ്ക്കൂ!
അമ്മയുടെ അടുത്തുനിന്നും നിനക്ക് പണം കിട്ടിയോ?
എനിക്കമ്മയെ കണാൻ പറ്റിയില്ല.
വീട്ടിൽ നിന്നും എന്തെങ്കിലും എടുത്തുകൊണ്ടുപോയി ചന്തയിൽ വിൽക്ക്.
-വീട്ടിൽ ഉരുളക്കിഴങ്ങുണ്ടോ? -ഇല്ല
-മുട്ട? -ഉണ്ട്
നാല് മുട്ട വിറ്റ് അതുകൊണ്ട് നോട്ടുബുക്കും പെൻസിലും വാങ്ങിക്കൂ
-നീയെന്‍റെ 4 മുട്ടകൾ വാങ്ങിക്കുമോ? -നിന്‍റെ കയ്യിൽ എത്ര മുട്ടയുണ്ട്?
-നീയെന്‍റെ മുട്ടകൾ വാങ്ങിക്കുമോ? -എന്‍റെ കയ്യിൽ ഒരുപാട് മുട്ടകൾ ഉണ്ട്
എനിക്ക് മുട്ടകൾക്ക് പകരം നോട്ട് ബുക്ക് വാങ്ങിക്കണം
എനിക്ക് അബ്ബാസിനോടൊപ്പം സ്കൂളിൽ പോകണം
നിനക്ക് അമ്മയുടെ കയ്യിൽ നിന്നും പണം കിട്ടിയോ.?
എനിക്കമ്മയെ കാണാൻ പറ്റിയില്ല
മുട്ടകൾ ചന്തയിൽ ചെന്ന് വിറ്റ് വന്നിട്ട് നോട്ട് ബുക്ക് വാങ്ങിക്കാം കേട്ടോ.
-അതിനെത്രയാ വില? -അഞ്ച് രൂപ.പറ്റിക്കാതിരിക്കാൻ നോക്കണേ!
ഓരോ മുട്ടയ്ക്കും അഞ്ച് രൂപ?
ആകെ എത്രയാ?
അഞ്ചു രൂപ പറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണേ!
കടയടയ്ക്കരുത് ഞാൻ വേഗം തിരിച്ചുവരും.
ഇല്ല. പോയിട്ട് വേഗം വാ
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ?
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ?
എനിക്ക് മുട്ടകൾ വേണ്ട
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ?
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ? അഞ്ച് രൂപ വീതം.
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ? അഞ്ച് രൂപ വീതം.
-നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ? -ഇല്ല.
-എത്രയാ? -അഞ്ച് രൂപ വീതം
മൂന്നു രൂപ വീതം. രണ്ടെണ്ണത്തിന് ആറുരൂപ
രണ്ടെണ്ണം താ
-ഇതാ പൈസാ -ഇല്ല.
ആറുരൂപയ്ക്ക് നീ രണ്ടു മുട്ട വിൽക്കില്ലേ!
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിയ്ക്കുമോ?
നിങ്ങളെന്‍റെ മുട്ടകൾ പൊട്ടിച്ചു
നിങ്ങളെന്‍റെ മുട്ടകൾ പൊട്ടിച്ചു
നിങ്ങളെന്‍റെ മുട്ടകൾ പൊട്ടിച്ചു
നിങ്ങളെനിക്ക് കാശുതരണം
നിങ്ങളതിനു കാശുതന്നേ പറ്റൂ
എനിക്ക് നോട്ടുബുക്ക് വാങ്ങിക്കാനുള്ളതാണ്
നിങ്ങളെന്തിനാ എന്‍റെ മുട്ടകൾ പൊട്ടിച്ചത്?
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിക്കുമോ? അഞ്ചുരൂപ ഒന്നിന്
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിക്കുമോ? അഞ്ചുരൂപ ഒന്നിന്
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിക്കുമോ? അഞ്ചുരൂപ ഒന്നിന്
നിങ്ങൾ മുട്ട വാങ്ങികുമോ?അഞ്ചു രൂപ ഒന്നിന്! വലിയ മുട്ടകളാണ്
-നിങ്ങൾ മുട്ടകൾ വാങ്ങിക്കുമോ? -എന്‍റെ കയ്യിൽ പണമില്ല
പേഴ്സിലൊന്ന് നോക്കിക്കേ
എന്‍റെ കയ്യിൽ പണമില്ല!
വലിയ മുട്ടകളാണ് ചേട്ടാ
നിങ്ങളെന്താണ് കഴിക്കുന്നത്?
ഉച്ചയൂണിന് അത് വാങ്ങിക്കൂ
-നിങ്ങളൊരു വാച്ച് വാങ്ങിയ്ക്കുമോ? -ഇല്ല.
എങ്കിൽ ഞാൻ മുട്ടയും വാങ്ങിക്കില്ല
എനിക്ക് കുറച്ച് പണം തരുമോ?
നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ ഈ മുട്ട വാങ്ങിയ്ക്കൂ
800, 900, 1 .000...
ഇത്രയധികം പണം കൊണ്ട് നീ എന്തുചെയ്യാൻ പോകുന്നു?
ഒരു മുട്ടയ്ക്ക് വെറും അഞ്ച് രൂപയേയുള്ളു
എനിക്ക് സ്കൂളിലേയ്ക്ക് ഒരു നോട്ട് ബുക് വാങ്ങിക്കണം
അതു കൊള്ളാമല്ലോ
ഇതാ അഞ്ചുരൂപ
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിക്കുമോ?
നിങ്ങളെന്‍റെ മുട്ടകൾ വാങ്ങിക്കുമോ?
മുട്ടകൾ അപകടകരമാണ്. അവ ചന്തയിൽ കൊണ്ടുപോയി വിൽക്കണം
ഓരോന്നിനും അഞ്ചു രൂപ വച്ച്
-അതു നോക്കൂ! -ഞാൻ മുട്ടകൾ വാങ്ങിക്കില്ല
-എന്താ കാര്യം? -എനിക്ക് റൊട്ടി വേണം
-നിങ്ങളെന്‍റെ റൊട്ടി വാങ്ങിക്കുമോ? -ബ്രഡ് കൊണ്ടുവാ ഞാനത് വാങ്ങിച്ചോളാം
-എത്ര? -ബ്രഡ് കൊണ്ടുവാ ഞാനത് വാങ്ങിച്ചോളാം
ഞാൻ ബ്രഡ് കൊണ്ടുവരാൻ പോവുകയാ
എന്നെ തിന്നല്ലെ!
എന്നെ തിന്നല്ലെ! എനിക്ക് ബുക്ക് വാങ്ങിക്കണം
-ബേക്കറി എവിടെയാ? -ദാ അവിടെ
ദയവായി ഈ മുട്ടകൾ എടുത്ത് എനിക്ക് പകരം ബ്രഡ്ഡു തരൂ
എനിക്ക് മുട്ടകൾ വേണ്ട. കാശു കൊണ്ടുവാ
എനിക്കെന്‍റെ അമ്മയെ കണ്ടെത്താൻ പറ്റുന്നില്ല
അമ്മ ഇപ്പോൾ തിരിച്ചെത്തും. അന്നേരം അമ്മയോട് ചോദിച്ചോളൂ
നിന്‍റെ മുട്ടകൾ തിരിച്ചെടുത്തോളൂ
എനിക്കൊരു ചെറിയ കഷണം ബ്രഡ്ഡ് തരൂ!
എനിക്കൊരു നോട്ട് ബുക്ക് വാങ്ങിക്കണം
ഞാൻ സ്കൂളിലെത്താൻ വൈകും
ഒരു നിമിഷം
ഞാൻ സ്ക്കൂളിലെത്താൻ വൈകും
പൈസ എടുത്തോ
പൈസ എടുത്തിട്ട് എനിക്കൊരു നോട്ട് ബുക്ക് തരൂ
ഇത് പത്തു രൂപയേയുള്ളു. നാലു മുട്ടയ്ക്ക് നിനക്ക് 20 രൂപ കിട്ടേണ്ടിയിരുന്നു
അതിൽ രണ്ടെണ്ണം പൊട്ടി.ബാക്കി രണ്ടു മുട്ടയും പത്തു രൂപയുമേയുള്ളു
അപ്പോൾ പത്തുരൂപയ്ക്ക് നിനക്ക് നോട്ടുബുക്കും പെൻസിലും വേണം അല്ല്രേ
ഒരു നോട്ട് ബുക്ക്
നന്ദി
-നീ എവിടെയായിരുന്നു? -ബുക്ക് വാങ്ങിക്കാൻ ഞാൻ മുട്ടകൾ വിറ്റു
-നിനക്ക് പെൻസിലെവിടെ? -ഞാൻ അമ്മയുടെ ലിപ് - സ്റ്റിക്ക് എടുത്തോണ്ടുവരാൻ പോവുകാ.
അബ്ബാസ്, നീ സ്കൂളിലെത്താൻ വൈകും!
ഞാൻ താഴെ കാത്തുനിൽക്കാം. വേഗമാകട്ടെ!
അബ്ബാസ്, എനിക്കായി കാത്തു നിൽക്കണേ!
അബ്ബാസ്, എനിക്കായി കാത്തു നിൽക്കണേ!
വേഗമാകട്ടെ!നമ്മൾ വൈകി!
വേഗമാകട്ടെ!. എന്‍റെ ടീച്ചറെന്നെ ഒറ്റക്കാലിൽ നിറുത്തും!
സർ, ഞാൻ കടന്നുവരട്ടെ?
വരൂ
-നീയെന്താ വൈകിയത്? -ഞാനെന്‍റെ കുഞ്ഞനിയത്തിയെ കൂടെ കൊണ്ടുവന്നിട്ടുണ്ട്
ഓരോ ദിവസവും നീ ഓരോ കാരണം കണ്ടു പിടിച്ചോളും. നീ വൈകി!
-അവളാരാ? -എന്‍റെ അടുത്ത വീട്ടിലേയാ
ആ മൂലയിലേയ്ക്കു പോയി ഒറ്റക്കാലിൽ നിൽക്ക്
No comments yet. Be the first to leave one.