200 บรรทัดแรก
"പ്രിയമുള്ളവളെ"
ചിരിക്കൂ.
ചിരിക്കൂ.
ചിരിക്കൂ.
ചിരിക്കൂ.
പണ്ഡിറ്റ് ജി അത് വെറും കല്ലല്ലേ.
ചിരിക്കൂ.
നീയെന്റെ അടിമയാണ്.
- നിന്റെ പ്രാണൻ എന്റെ കൈയ്യിലാണ്. - എന്താ, സർ?
ഇന്ന് ന്യൂയർ ആണെങ്കിലെന്താ?
പ്രൊജക്റ്റ് മാനേജരൊക്കെയായി നിനക്ക് യു എസിൽ പോവണ്ടേ?
വേണം, സർ.
ഷേക്സ്പിയർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ..
- റോം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല". - അതെ.
മുട്ട പൊട്ടിക്കാതെ ഒരു ഓംലറ്റ് ഉണ്ടാക്കാൻ കഴിയില്ല.
എന്താ, സർ?
പോയിരുന്നു നിന്റെ മുട്ട പൊട്ടിക്കാൻ നോക്ക്.
റിപ്പോർട്ട് പൂർത്തിയാക്ക്.
മന്ദബുദ്ധി.
ഹായ്, മോളു.
നിന്റെ കെട്ട്യോൻ വീട്ടിലില്ലെന്നു തോന്നുന്നു!
ഷേക്സ്പിയർ എന്താ പറഞ്ഞിരുന്നേ?
'നിന്റെ ആജ്ഞക്കായി എന്നുമെന്റെ ശരീരം തയ്യാർ'
ഞാനിതാ വരുന്നു ചക്കരേ.
ഹേയ്, പിന്റു.
ആ, സർ.
- പറയൂ, സർ. - ഒരു കപ്പ് കോഫി കൊണ്ടുവരാമോ?
എത്ര കോഫിയായി, സർ.
ഇന്ന് ന്യൂയെർ അല്ലേ!
കുപ്പികൾ പൊട്ടിക്കേണ്ട സമയമാണിത്.
ഇങ്ങനെ പേടിക്കേണ്ട കാര്യമില്ല. പോയ്ക്കോളൂ!
"ഇതാണ് മുംബൈ! സ്വപ്നങ്ങളുടെ നഗരം".
"പുതുവർഷത്തിന് ഇനി ഒരു മണിക്കൂർ കൂടി".
"അതുകൊണ്ട് പൊടിച്ചു കളയാൻ പണമുള്ളവർ അർമാദിക്കൂ ".
ആരുടെയോ കണ്ണിൽ നോക്കുമ്പോ ഉണ്ടാകുന്ന ലഹരിയാണെങ്കിലും മദ്യം മൂലമുള്ള ലഹരിയാണെങ്കിലും കൊള്ളാം.
'അതിനാൽ കേൾക്കൂ.'
'ഈ വർഷത്തെ മികച്ച സോങ് "യാരിയാൻ" സിനിമയിൽനിന്നും'
'മാനസിക പിരിമുറുക്കങ്ങൾ നിങ്ങളെയെന്നും കീഴ്പെടുത്തുന്നുവോ?'
'എന്തേലും അത്യാപത്തു നടക്കുമെന്ന് പേടിച്ചു...'
...ജീവിക്കുന്നതെന്തിനാ.'
'നിങ്ങൾ ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നുവോ?'
'എന്നാൽ എന്തോ നിങ്ങളെ പിറകോട്ടു വലിക്കുന്നു.'
'എന്തുകൊണ്ട് നമ്മളെപ്പഴും ഭാവിയിലെ കാര്യങ്ങൾ ആലോചിക്കുന്നു?.
.ഇതിനെല്ലാം ഉത്തരം ടാക്കൂ മഹാരാജാ...'
- വാ. - എണീറ്റ് വാടാ.
- നിനക്ക് പ്രമോഷൻ വേണമല്ലേ? - വേണ്ടാ.. വേണ്ടാ..
വേണ്ടാ!!!!
ആഹാ!
എന്താ മോനെ, പുതിയ വീടുവാങ്ങിയത് എന്നോട് പറഞ്ഞില്ലല്ലോ.
എന്തോന്ന്?
ഈ വീട് നീ വാങ്ങിയതല്ലേ?
- അല്ല. - അല്ലല്ലോ?
അപ്പോ വാടക ആരു തരും?
ക്ഷമിക്കണം, കുറച്ച് തിരക്കായിപ്പോയി ഞാൻ തന്നോളാം.
കേട്ടോ ഗംഗൂ.. ഇവനിവിടെ ഉടമസ്ഥനെപ്പോലെയാ...
എന്നിട്ട് വാടകക്കാരനെപ്പോലെ ഞാൻ ഇവന്റടുത്തേക്ക് വരണം.
അതുതന്നെ.
നീ കാരണം ഇങ്ങേർക്ക് രാത്രി ഉറക്കം പോലുമില്ല.
എന്തൊരു ശബ്‌ദമാ നിന്റെ.
അത് നിനക്കെങ്ങനെ അറിയാം?
അതുപിന്നെ....
ഈ ഒച്ച കേട്ടാൽ ആർക്കാ ഉറക്കം വരിക?
സോറി.
ഞാൻ പറയട്ടെ, നിൽക്ക്.
പറയുന്നത് കേൾക്ക്..
ഇപ്പോ ഓഫീസിൽ നല്ല ജോലിയാ.
ഈ കോൺട്രാക്ട് കിട്ടിയാൽ, ഞാൻ അമേരിക്കയിലോട്ട് പോവും.
വരുമ്പോൾ നിങ്ങൾക്ക് കുറേ സമ്മാനങ്ങളൊക്കെ കൊണ്ടുവരാം.
എവിടേക്കാ ഓടുന്നെ? ഞാൻ ഇവിടുണ്ടല്ലോ.
ടാ മോനെ, ഒന്ന് നിക്കടാ.
എന്നേംകൂടി കൊണ്ടുപോ. നിക്കടാ.
പരട്ട ചെറുക്കൻ. ടാ..
- ഗുഡ് മോണിങ്, ആകാശ് സർ. - ഗുഡ് മോണിങ്.
ആകാശ്, നീ എവിടെയായിരുന്നു?
ബോസ് നിന്നെയും കാത്തു നിൽക്കുന്നുണ്ട്.
പോ, പോ, പോ
ഗുഡ് മോണിങ്, സർ.
അഭിനന്ദനങ്ങൾ. വന്നേ, വന്നേ.
- പാബ്ലോ, ഓർഡർ തന്നോ, സർ? - ഇല്ല.
പിന്നെന്തിനാ അഭിനന്ദനം?
- നിനക്കറിയാമോ.. ലോകത്ത് രണ്ടുതരം ആൾക്കാരുണ്ട്. - ഓ.
ഒന്ന് സമ്പാദിച്ചതിനു ശേഷം പാർട്ടി നടത്തും..
..പിന്നൊന്ന് ആദ്യം പാർട്ടി നടത്തി അതിന്റെ ബില്ല് കൊടുക്കാൻ..
കഴുതയെപ്പോലെ ജോലി ചെയ്യും.
ഇപ്പോൾ മനസ്സിലായോ നീ ഏത് വിഭാഗത്തിലാണെന്ന്?
സോറി, സർ.
പ്രമോഷൻ കിട്ടുന്നതല്ലാ, നേടിയെടുക്കുന്നതാണ്.
ഷേക്സ്പിയർ എന്താ പറഞ്ഞിട്ടുള്ളത്.
"കപ്പിൽ നിന്നും വഴുതിപോവുന്ന ഒരുപാട് ചുണ്ടുകൾ ഉണ്ടെന്ന്."
ശരിയാണ്, സർ.
- ഗെറ്റ് ഔട്ട്. - ഓക്കെ, സർ.
ഔട്ട്!
എടാ.. പാബ്ലോയുടെ കോൺട്രാക്ട് കിട്ടേണ്ടത് അത്യാവശ്യാ..
അല്ലെങ്കിൽ എന്റെ ലൈഫ് ഈ ഓഫീസിൽ ഇതേ പോസ്റ്റിൽ ഇരുന്ന് തീരും.
ശരിയാണ് മോനെ.
- ഞാൻ പുതിയൊരു ഫോണെടുത്തു. - ആഹാ കൊള്ളാലോ.
ആകാശ് സർ, നിങ്ങടെ കൂടെ ഒരു സെൽഫി എടുക്കട്ടെ?
താങ്ക്യൂ, സർ.
ഞാനിത് വാട്സ്ആപ്പ് ഡിസ്പ്ലേ ആക്കിക്കോളാം.
നോക്കെടാ.. അവന് സന്തോഷായി.
ജീവിതകാലം മുഴുവൻ ഒരു ഓഫീസിൽ...
ഒരേ പോസ്റ്റിലിരിക്കുന്നത് അത്ര മോശമൊന്നുമല്ല...
നമ്മൾ സന്തോഷമായിരിക്കണം, അത്രേയുള്ളൂ.
ഒരു സെക്കന്റ്.
എവിടെ നോക്കിയാലും സെൽഫി.
അതാണെടാ മൊബൈൽ വിപ്ലവം.
എന്താ അമ്മാ.
നിന്നെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.
അതെ, അമ്മാ. ഞാൻ ദീപാവലിക്ക് വരുന്നുണ്ട്.
നീയില്ലാതെ ഒരുപാട് ദീപാവലികൾ ഞാൻ ആഘോഷിച്ചു.
ഞാൻ ഓഫീസിലാണമ്മാ.
നിന്റേം അപ്പൂപ്പന്റേം പേരിലുള്ള ആ സ്റ്റുഡിയോ വിൽക്കണം.
പിന്നെ അപ്പൂപ്പന് തീരെ വയ്യ.
- അതുകൊണ്ട് നീ വരുവാണെങ്കിൽ.. - ശരി, അമ്മാ.
"ചിലയാളുകളെ വീണ്ടും കാണുമ്പോൾ കാരണമില്ലെങ്കിലും പുഞ്ചിരിക്കുന്നു".
"എന്നാൽ മറ്റുചിലരെ കാണുമ്പോൾ നമ്മളറിയാതെ പുഞ്ചിരിച്ചു പോവുന്നു".
"ചിലർ നമ്മുടെ ഹൃദയത്തിന്റെ അടഞ്ഞ വാതിലിൽ മുട്ടികൊണ്ടേയിരിക്കും".
"എന്നാൽ മറ്റുചിലർ... "
"അടഞ്ഞ വാതിൽ കണ്ട് ജനാല വഴി അകത്തേക്ക് വരും".
"അവളങ്ങനെയായിരുന്നു ഞാനിങ്ങനേം ".
"അവളെപ്പോഴും സന്തോഷവതിയായിരുന്നു എന്നാൽ ഞാൻ.."
"എപ്പോഴും സന്തോഷവാനാവാൻ പ്രയത്നിച്ചുകൊണ്ടിരുന്നു".
"ജീവിതത്തിൽ എന്നും സന്തോഷത്തിനു പിന്നാലെ ഓടുകയായിരുന്നു .."
"ആ സന്തോഷം അവളുടെ കണ്ണുകളിലായിരുന്നു".
"എത്ര വിചിത്രമാണിതെല്ലാം"
"ചില ഇടവഴികൾ, വീടുകൾ ഓർമ്മകളിലേതുപോലെ തന്നെയിരിക്കുന്നു.
"നമ്മളെത്ര ദൂരെയാണെങ്കിലും.."
"ഒരൊറ്റ നിമിഷത്തിൽ എല്ലാം കൺമുന്നിൽ വരും."
അപ്പൂപ്പാ.
ദാ, ചായ കുടിക്ക്.
അദ്ദേഹത്തിന്റെ ഓർമ്മശക്തി കുറഞ്ഞു.
ചിലപ്പോൾ തിരിച്ചറിയും, ചിലപ്പോ പറ്റില്ല.
അച്ഛാ, ഇത് നമ്മുടെ അക്കുവാ.
അക്കു.
പണ്ഡിറ്റ് ജി എന്റെ ഭാവിയൊന്നു പറഞ്ഞെ.
ആൺകുട്ടിയോ പെൺകുട്ടിയോ?
എടാ ബണ്ടു, നീയാദ്യമൊരു കല്ല്യാണം കഴിക്ക്.
ഈ നഗരം ഒരുപാട് മാറിപ്പോയി.
അതെ.
മുന്നേറാനുള്ള ഓട്ടത്തിൽ ഈ നഗരം തളർന്നുപോയി.
ചെറുപ്പകാരെല്ലാം ഇവിടം വിട്ട്...
ജോലിക്ക് വേണ്ടി മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോയി.
ഇപ്പോ ഈ സ്ഥലത്തിന് ഒരാളായിട്ട് ബണ്ടു മാത്രമേയുള്ളു.
എനിക്കും എവിടേലും പോണം.
വളരെ ബുദ്ധിമുട്ടിയാണ് സ്റ്റുഡിയോ വാങ്ങാൻ ഒരാളെ കിട്ടിയത്.
അത് വിൽക്കാനാണെങ്കിൽ ഇത്തവണ തന്നെ വേണം.
പിന്നെ ഇവന്റെ മുറിയും വാടകക്ക് കൊടുക്കാനുള്ളതാ.
ചിരിക്കെടാ!
നിങ്ങൾ വിഷമിക്കാതിരിക്ക്.
ഈ സ്റ്റുഡിയോ വിറ്റു എന്നുതന്നെ കരുതിക്കോ.
നിങ്ങളിനി അപ്പൂപ്പന്റെ കൈരേഖ എടുത്തു തന്നാൽ മാത്രം മതി.
ഇതാ, നാഗലിയാ സർ.
നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോസ്.
- ഇതിൽ എട്ട് കോപ്പി ഉണ്ട്. - വല്യ ഉപകാരം.
അപ്പൂപ്പാ!
- അപ്പൂപ്പാ! - അപ്പൂപ്പന്റെ ചക്കരക്കുട്ടാ.
നാട്ടുകാരെ. വീട്ടുകാരെ.
തനക്പൂരിൽ ആദ്യമായി അഡൾട്ട് സിനിമ.
'ഖത്തിൽ ഹസീന... ഹുസിൻ കി ടാക്കൂ'
അതാ റാണി സാഹിബാ.
നോക്കി പോടാ.
എന്റെ വയറു വേദനിക്കുന്നേ.
ഇവന്റെ കടയിലെ പാൽ കൊള്ളില്ല.
എന്റെ വയറേ!
ഒന്ന് ചിരിച്ചേ.
ഒന്ന് ചിരിക്കൂ.
ചിരിക്കൂ.
ചിരിക്കൂ.
ചിരിക്കൂ.
ചിരിക്ക്.. ചിരിക്ക്.
അപ്പൂപ്പാ, ഷക്കു ചേച്ചിയുടേം കല്ല്യാണം കഴിഞ്ഞു.
എനിക്കിനി ആരേലും ബാക്കിയുണ്ടോ?
- അപ്പൂപ്പാ, എല്ലാരും കല്ല്യാണം കഴിക്കോ? - അതെ മോനെ.
നീയും കല്ല്യാണം കഴിക്കും.
ഞാൻ ചെയ്തപോലെ, നിന്റെ അച്ഛൻ ചെയ്തപോലെ.
നമ്മൾ കുറേ ജന്മം ജീവിക്കും.
ചിലപ്പോൾ ഭാര്യാ ഭർത്താക്കന്മാരായി.
ചിലപ്പോൾ കാമുകീ കാമുകന്മാരായി.
ചിലപ്പോൾ അപരിചിതരായും ജനിക്കും.
എന്നാലും അവസാനം നമ്മൾ കണ്ടുമുട്ടും.
കണ്ടുമുട്ടാതെ കഥയെങ്ങനെ അവസാനിക്കും?
അപ്പൂപ്പന് എല്ലാവരുടേം ഭാവി അറിയോ?
എന്റേംകൂടി പറയൂന്നേ.
വേണോ...
ശരി.
എന്തുപറ്റി, അപ്പൂപ്പാ?
പറയൂ ഞാൻ എപ്പഴാ അവളെ കാണുക.. പറയൂ.
ഇവിടെ..
ഈ സിറ്റിയിൽ.
- സത്യം? - അതെ.
നമ്മുടെ സ്റ്റുഡിയോയിൽ നിന്നും 500 സ്റ്റെപ്പിനുള്ളിൽ അവളുടെ വീടുണ്ടാവും.
നീയെന്നും അവളുടെ കൂടെ ജീവിക്കും..
എന്നാൽ ഒരിക്കലും അവളെ നിനക്ക് സ്വന്തമാക്കാൻ കഴിയില്ല.
പ്രണയമെന്നാലെന്താ, അപ്പൂപ്പാ?
ഒരാൾക്ക് മറ്റൊരാളുടെ ആത്മാവിൽ തൊടാൻ കഴിഞ്ഞാൽ.
അതായത് അകത്തുള്ള ആളെ..
അതാണ് പ്രണയം.
എന്നുവെച്ചാൽ?
എന്നുവെച്ചാൽ, പ്രണയമുണ്ടായിക്കഴിഞ്ഞാൽ മോനെ..
ആ!
No comments yet. Be the first to leave one.